Tuesday, December 15, 2009

ഇസ്ലാമിക കല: സൌന്ദര്യവും ആസ്വാദനവും

ഇസ്‍ലാമിക കല /

കലകള്‍ സംസ്കാരങ്ങളുടെ കണ്ണാടിയാണ്. ഒരു നഗരത്തിന്‍റെ സ്വഭാവവും ആത്മാവും ഇത് പ്രതിഫലിപ്പിക്കുന്നു. കേവലം ഭൗതികതയുമായി പിണഞ്ഞിരിക്കുന്പോള്‍ കലാമുഖം പരുഷമായിരിക്കും. അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും. അഥവാ, കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്. അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും. ഇവിടെ മത പരിവേഷം നല്‍കുന്പോള്‍ കലകള്‍ ആ മതത്തിന്‍റെ സ്വന്തമായി മാറുന്നു. പിന്നെ ഇത് പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ പ്രസരണവും ആശയ വ്യന്യാസവുമാണ് ഇതിലൂടെ നടക്കുന്നത്.

Monday, November 30, 2009

ജെ. എന്. യൂവില് ഒരു പെരുന്നാള് ദിനം

ജെ. എന്. യൂവില് ഒരു പെരുന്നാള് ദിനം


ടെഹിയില് വന്ന ശേഷം രണ്ടാമത്തെ പെരുന്നാളായിരുന്നു ഇക്കഴിഞ്ഞ ബലി പെരുന്നാള്. പെരുന്നാള് എന്ന് കേള്ക്കുമ്പോഴെക്ക് പൊരിയും കറിയും ബിരിയാണിയും സ്വപ്നം കാണുന്ന എന്നെ സംബന്തിചിടത്തോളം ശരിക്കും ഒരു പുതിയ അനുഭവമായിരുന്നു ഇതു.
കഴിഞ്ഞ ചെറിയ പെരുന്നാള് കുശാലായിത്തന്നെ ആഘോഷിച്ചിരുന്നു.
ഇതിലും ആഹ്ടു തന്നെയാണ് കരുതിയിരുന്നത്.
പക്ഷെ വിചാരിച്ചപോലെ നടന്നില്ല..
അത്ത്രയോന്നും കുഴപ്പമായില്ലെങ്കിലും കുറെ സമയ നഷ്ട്ടം ഉണ്ടായി...


പെരുന്നാള് ദിവസം നല്ല ഫുഡ് കഴിക്കനമെന്നനെല്ലോ നമ്മുടെ മതം.
മതത്തിലെ എല്ലാ കാര്യങ്ങളും മുറ തെറ്റാതെപാളിക്കരില്ലെങ്ങിലും ഇതു ഞാന് എന്ന് സൂക്ഷിച്ചിരുന്നു.
കോഴി പൊരിച്ചതും മട്ടന് വറുത്തതും എനിക്ക് കിട്ടാറുണ്ടായിരുന്നു.
മൂനും നാലും തവണയാണ് അന്നൊക്കെ പെരുന്നാളിന് ഫുഡ് കഴിച്ചിരുന്നത്.
പക്ഷെ എന്ത് ചെയ്യാന് .. കഴിഞ്ഞ പെരുന്നാള് ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു...


മെസ്സില് അന്ന് സ്പെഷ്യല് ഫുഡ് അല്ലാത്തതിനാല് സ്വന്തം ഉണ്ടാക്കുക ഇന്നത്തെ വഴിയുണ്ടായിരുന്നുല്ല്...
ഞങള് മലയാളികള കൂടി ഫൂടിനു പണം പിരിച്ചു..
നല്ല കോഴി ബിരിയാണി... അതായിരുണ്ണ് പരിപാടി.



ആരവങ്ങളും മുഴ്ഹക്കന്ഗലുമില്ലാതെ പെരുന്നാള് പ്രഭാദം കടന്നുവന്നു..
നല്ല തനുപ്പായിരുന്നതിനാല് രാവിലെ എഴുന്നേല്ക്കാന് വളരെ പ്രയാസമാണ്..
എങ്കിലും പെരുന്നാളിന്റെ പോരിശയോര്ത്തു അതിരാവിലെതന്നെ എഴുന്നേറ്റു.
ചൂട് വെള്ളമുണ്ടായിരുന്നതിനാല് വേഗം കുളി കഴിച്ചു...
(തന്നുപ്പു കാലമായാല് ഇവിടെ അടികമാലുകളും കുളിക്കാറില്ല. പെരുന്നാളിനെങ്ങിലും ബാത്റൂമില് തിരക്കുണ്ടാകുമെന്നാണ് ഞാന് കരുതിയത്...
തിരക്ക് പോയിട്ട് ഉറുദു മൌലാനമാര് എഴുന്നേറ്റു വരുന്നതു തന്നെ കണ്ടില്ല...
ടീമിനോക്കെ എന്ത് പെരുന്നാള്...)


ഹോസ്റ്റെലില് നിന്നും നാല് കിലോമീറെര് യാത്ര ചെയ്ത്യു വേണം പള്ളിയിലെത്താന്...
തണുപ്പുള്ള കാലമല്ലേ.. രസമായി നടക്കാന് തന്നെ തീരുമാനിച്ചു...
നിസ്ക്കാരം കഴിഞ്ഞു ...


രാവിലെ നാസ്ത കഴിച്ചിട്ടുണ്ടായിരുന്നില്ല...
അതിനാല് നല്ല വിശപ്പുണ്ടായിരുന്നു...
ടിഹിരിചെത്തിയപ്പോള് മെസ്സില് നാസ്ത കഴിഞ്ഞിട്ടുണ്ടായിരുന്നില്ല...
സമാദാനമായി..
മുട്ടയും പാലും...

ഇനി മഹാനടിയിലേക്ക് പോകണം...
അവിടെ യാണ് ബിരിയാനിപ്പരിപാടി നടക്കുന്നത്..
കൂക്ക് കൂട്ടത്തിലെ ഒരു സുഹ്ര്ത്തു തന്നെയായിരുന്നു...
ഉള്ളി അരി ഞ്ഞും മുളക് മുറിച്ചും ഞാന് അവനെ സഹായിച്ചു...
പതുമാനിക്കാന് ഫുഡ് വെക്കാന് തുടങ്ങുന്നത്...


ഞങ്ങള് പാവങ്ങള് ....
വെച്ചിട്ടും വെച്ചിട്ടും ഫുഡ് ആകുന്നില്ല...
കോഴി വേവുന്നില്ല....
അരി പാകത്തിന് വേവിക്കാനുള്ള ഒരു കേതികേട്..
ഉപ്പിട്ടത് കൂടിപ്പോയി...
വെള്ളം കുറഞ്ഞുപോയി...
സാദനം അടിയില് പിടിക്കുന്നു...
ആകെ ഒരു കുല്മാല്...

ചോറ് ഇരചിയിളിടാണോ.. അതോ, ഇറച്ചി ചോറില് ഇടണോ... ആകെ സംശയം...
പിന്നെ പുലിവാല് തന്നെ...
ഉടന ഫോണ് കറക്കി...
കേരളത്തിലേക്ക്...


സമയം... ഒരു മണി...
എന്താ ആയില്ലേ ..എല്ലാവരും ചോദിക്കുന്നു...
അഞ്ചു മിനിട്ട് കൂടി....
അവരെ സമാടാനിപ്പിച്ചു ... പണി തുടര്ന്ന്....

വിശക്കുന്ന വയറോടെ ളുഹര് നിസ്ക്കരിച്ച്...
(ഇവിടെ പെരുന്നാള് ശനിയാഴ്ച)


സമയം മൂന്നു മണി...
കോഴി അടുപ്പത്താണ്...
പുക വന്നിട്ടില്ല...
നാള് തവണ കൂക്കിയാലെ കൂക്കെര് എടുക്കാവൂ എന്നാണു ഉമ്മ പറഞ്ഞിരുന്നത്...
അത് കാത്തു കുതിരുണ്ണ്....
കൂഇക്കാര് കൂക്കുന്നില്ല... ചെങ്ങാടി പിന്നില്നിന്നും കൂക്കാന് തുടങ്ങി...


സമയം അഞ്ചു മണി...
കൂടെ ഉണ്ടായിരുന്നവര് വിശപ്പ് കാരണം ഉറങ്ങിക്കഴിഞ്ഞിരുന്നു....

അസ്വര് നിസ്ക്കരിച്ച് കഴിക്കമെനു കരുതി....
നിസ്ക്കാരം തുടങ്ങി....

ഇനി മഗ്രിബ് കഴിഞ്ഞിട്ട് തിന്നാം... സുഹ്ര്ത്തു തമാശയായിപ്പറഞ്ഞു...

ഒടുവില് ഫുഡ് റെടി...
മായം...അഞ്ചര കഴിഞ്ഞു ...
എല്ലാവരും വട്ടത്തിലിരുന്നു....
അബ്ദുള്ള ഫുഡ് വിളമ്പി...

എല്ലാവരുടെയും ഉള്ളു കത്തുന്നുണ്ടായിരുന്നു....
ഫുഡ് വാരി വിഴുങ്ങാന് തുടങ്ങി...
.. ഹു ...
എരിവില്ല...
പുളിയില്ല...
ഉപ്പ് തീരെ ഇല്ല...
ഇറച്ചി വേണ്ടിട്ടില്ല...
ഒരു തരം വാസനയും....
എന്ത് ചെയ്യും....
തിന്നുക തന്നെ...
തിന്നു..... പള്ള നിറയെ...
ചിലര് ഫാന്റിറെ ഷിബ് കഴിച്ചാണ് വയര് നിറച്ചത്....



ചോര ഹ്ടിന്നു മഗ്രിബുംനിസ്കരിച്ചു....
പരിപാടി എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം എട്ടു മണി...
രാവിലെ പട്ടു മണിക്ക് വന്നതാണ്...രാത്രി പത്തിനാണ് പോകുന്നത്...
അന്ന് ശരിക്കും സൂര്യനെപ്പോലും കണ്ടില്ലെന്നു തോന്നുന്നു....

എന്ത് ചെയ്യാന്...
ഒടുവില് ഞങ്ങള് അതിനും പെരുന്നാള് എന്ന് തന്നെ പേരിട്ടു...
അതും പെരുന്നാള് തന്നെയാനെല്ലോ....


ഫുഡ് കഴിഞു ഒന്നു ഇന്ത്യ ഗൈട്ടുംമറ്റും ചുറ്റാന് പ്ലാന് ഉണ്ടായിരുന്നു...
ഒടുവില് ഒന്നും നടക്കാടെ ഹോസ്റ്റലില് ചെന്നു ഇഷയും നിസ്ക്കരിച്ച് കിടന്നുറങ്ങി....

......
ഇതും ഒരു പെരുന്നാള് തന്നെ....

Tuesday, November 24, 2009

ജെ എന് യുവിലെ ഒരൂ അസാധാരണ ദിവസം

നിറയൊഴിക്കുന്ന ശബ്ദം കേട്ടാണ് പുസ്തകതില്നിന്നും തലയുയാര്തിയത്. നോക്കുമ്പോള് നാലുഉപാടും പുക. കുട്ടികള് അങ്ങുമിങ്ങും ഓടുന്നു. എന്തോ സംഭവിച്ചിരിക്കുന്നു.. ഒന്നും അറിയുന്നില്ല.. ലൈബ്രയില്നിന്നും പുറത്തിറങ്ങി ഹോസ്ട്ടളിനടുതെക്ക് നടന്നു. ആകെ ശോകമൂകമായ അന്തരീക്ഷം. എല്ലാവരും നേരെ മെയിന് കവടതിനടുതെക്കാന് ഓടുന്നത്. റോഡുകള് നിശ്ചലമായിരിക്കുന്നു.. പിന്നെ ശക്തമായ മുദ്രാവാക്യം വിളി.
... ഡല്ഹി പോലീസ് മുര്ദാബാദ്..
... ഡല്ഹി പോലീസ് മുര്ദാബാദ്..
... കാമ്പസ് മേന് ഷോര് ഹേ...
... ഡല്ഹി പോലീസ് ചോര് ഹേ...

പിന്നെ ഒന്നും ചിന്ടിച്ചില്ല. നേരെ ശബ്ദം ഉയരുന്ന ഭാഗത്തേക്ക് നടന്നു. പെട്ടന്നുണ്ട് ഒരു അമേരിക്കന് സുഹ്ര്ത്തു ഓടി വരുന്നു....
വാട്ട് ഹാപ്പെണ്ട് ദേര്? ഞാന് ചോദിച്ചു.
ഐ ഡോണ്ട് നോ വാട്ട് ഈസ്..
ദേര് പോലീസ് മെന് ആര് ബീട്ടിംഗ് എവെരി വന്.
ഞാന് തരിച്ചു പോയി... പോലീസ് ജെ എന് യു കാമ്പസില് വരികയോ?.. എനിക്കത് വിശ്വസിക്കാനായില്ല.
കുറച്ച്കൂടി മുന്നോട്ടു പോയപ്പോള് ഇളകിമറിയുന്ന വിദ്യാര്ഥി പടയെ കണ്ടു ... അവര് പോലീസിനോട് കയര്ക്കുകയാണ്...
പെട്ടെന്ന് കുട്ടികക്ല് തിരിഞ്ഞോടുന്നു...
അന്തരീക്ഷത്തില് ഒരു പുകമറ...
എല്ലാവരുടെയും കണ്ണുകള് എറിയാന് തുടങ്ങി... എരിവു.. വേദന...
പിറകോട്ടു ഓടുന്നതിനിടയില് പെന് കുട്ടികള് മലര്ന്നടിച്ചു വീഴുന്നു... അതിന് മുകളിലൂടെ മറ്റുള്ളവര് ഓടുന്നു..
എനിക്ക് സംഗതി കുറച്ചൊക്കെ പിടികിട്ടി...
കണ്ണും ചുമ്പി ഞാനും ഓടടാ ഓട്ടം. ...
ഓടി ഓടി ഹോസ്റെളിനടുത്തു എതിയാപ്പോഴാണ് കഥ അറിയുന്നത്.. ഇവിടെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു...
ഒരു ബീഹാറിയെ കണ്ടു ഞാന് കാര്യം തിരക്കി..
വോ ബാത്ത് യെ ഹേ കെ.... അവന് കഥ ഓരോന്നായി വിവരിച്ചു തന്നു...
തമാശകള്ക്ക് ചിരി കൊടുത്തും ഗൌരവതിന്നു ദുക്കം അറിയിച്ചും ഞാന് ശ്രവിച്ചു...
ഇന്നു ഉച്ച സമയം...
നാലംഗ സംഗം ചെറുപ്പക്കാര് കാമ്പസിലേക്ക് കയറി വന്നു... ഒരു വെല്ലുത്ത കാറില്...
കുടിച്ചു പൂസായിട്ടാണ് അവര് വന്നിരുന്നത്...
തൃക്കില് അകത്തു കടന്നു അവര് പെണ്പിള്ളേരുമായി കമണ്ട് അടിക്കാന് തുടങ്ങി.. പിന്നെ പിന്നെ അത് ശക്തമായി...
മോന്ജുള്ള ചെക്കന്മാരുമായി സ്ഥിരം കതിയടിക്കുന്ന പെന്കുട്ടികല്ക്കുണ്ടോ മറ്റുള്ളവരുടെ കാമാണ്ടുകള്...
സംഗം കുട്ടികളെ വേട്ടയാടിയപ്പോള് അവര് വിവരം സെക്ക്യുരിട്ടിയെ അറിയിച്ചു...
സെക്ക്യുരിട്ടി വന്നു കാര് തടഞ്ഹു... നാലംഗ സംഗം അയാള്ക്കെതിരെ കയര്ത്തു.. രിവോല്വരെടുത്തു കാട്ടി പേടിപ്പിച്ചു...
സംഗതി പ്രശ്നമായി...
അയ്യാള് ഉറക്കെ അട്ടഹസിച്ചു... ആല്ലുകള് ഓടിക്കൂടി...
മെയിന് ഗേറ്റിലെക്ക് ഉടനെ വിളി വന്നു... അവര് ഗെയ്ടു അടച്ചു...
റെര്രരിസ്ട്ടുകള്... റെരരിസ്ടുകള്...
ഉടനെ വിളി പോലിസ് സ്ടെശനിലുമെതി...
ജെ എന് യു വില് തീവ്രവാദികള്...
പോലിസിനെ വന് പട അവിടെ എത്തി...
തോക്കും ലാത്തിയും....
അവര് വന്നു നാലുപേരെയും അറസ്റ്റു ചെയ്തു...
കുട്ടികള് വിട്ടുകൊടുക്കാന് തയ്യാറായില്ല...
അവരെ ഇവിടെ വെച്ചു തന്നെ ചോദ്യം ചെയ്യണം.... അവര് പറഞ്ഞു.
പോലിസ് സമ്മതിച്ചില്ല...
ചെയ്ടെ പറ്റൂ... കുട്ടികള് വാശി പിടിച്ചു...
പത്തിരുന്നൂറ് പോലീസും ആയിരം കുട്ടികളും തമ്മിലായി പിന്നെ സങ്കര്ഷം.
കുട്ടികള് ബന്തികളുടെ കാര് അടിച്ച് തകര്ത്തു.. ട്ടയര് കാറ്റു ഒഴിച്ച്...
പോലിസ് കുറ്റക്കാരെ സംരക്ഷിക്കുന്നു വന്നു പറഞ്ഞു അവര്ക്കെതിരെ കല്ലെറിയാന് തുടങ്ങി...
പ്ലിസിനു കലികയറി.
അവര് ലാത്തി വീശി...
പടിച്ചുമാത്രം പരിചയമുള്ള ഒരുപാടു കുട്ടികള്ക്ക് നല്ലപോലെ കിട്ടി...
കൈയും കാലും പൊട്ടി... മുറിവായി.... ചോര വന്നു...
ചിലര് അപ്പോഴും പിന്തിരിയാന് തയ്യാറായില്ല...
പോലിസ് കാണ്ണീവാടകം പ്രയോഗിച്ചു... കണ്ണ് എറിയാന് തുടങ്ങില്യപ്പോള് ബാക്കിയുള്ളവരും ഓടി..
പ്രശ്നം ശക്തമായടെ ഉള്ളു...
ജെ എന് യു വില് സങ്ങര്ഷം എന്ന് ന്യൂസില് മിന്നി മറയാന് തുടങ്ങി...
അടുത്ത ദിവസം പത്ത്രങ്ങളിലെല്ലാം വാര്ത്ത ഒന്നാം പേജില്..
അതിന്റെ അലയൊലികള് വീണ്ടും തുടര്ന്ന്...
രണ്ടും മൂന്നും ദിവസങ്ങളില് പത്ത്രന്ഗ്ല്ക്ക് വാര്ത്തയായി...
പോലീസിനു എന്താനെങ്ങിലും കാമ്പസില് കയിരി കുട്ടികളെ ആക്രമിക്കാനുള്ള അവകാശമില്ല... എന്നാന്നു കുട്ടികള് വാടിചാദ്...
അവസാനം ജെ എന് യു ഭരണ കൂടം രംഗത്തുവന്നു...
പ്രശ്നം പഠിക്കാന് മൂന്നംഗ സംഗത്തെ നിയമിച്ചു...
സെക്ക്യൂരിറ്റി ശക്തമാക്കാന് ഉത്തരവായി...
അങ്ങനെ അങ്ങനെ പലതും....

Monday, November 16, 2009

THE LANGUAGE OF KASARGOD

നിരവധി മിത്തുകളും മുത്തുകളും നിറഞ്ഞ ഐശ്വര്യസമ്പന്നമായ ഭാഷയാണല്ലോ നമ്മുടെ മലയാളം. ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിന്റെ നാടുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ നാട്ടിന്റെ സംസാര ശൈലികളിലും വ്യത്യാസങ്ങളുണ്ട്. വടക്കുനിന്ന് തെക്കോട്ടേക്കും തെക്കുനിന്നു വടക്കോട്ടേക്കും നീങ്ങുമ്പോള്‍ നമുക്കു ഇതു ശരിക്കും അനുഭവിക്കാനാകുന്നു. വടക്കുള്ളവന്‍ തെക്കു പോകുമ്പോള്‍ അവിടുത്തെ ശൈലി കണ്ട് അമ്പരക്കുന്നു. അതെ പോലെ തിരിച്ചും. ആറു നാട്ടില്‍ ചെല്ലുമ്പോള്‍ നൂറു ഭാഷ എന്നത് മലയാളത്തെ സമ്പന്ധിച്ചിടത്തോളം അന്വര്‍ത്ഥവുമാണ് . അച്ചടി ഭാഷയില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ സംസാര ഭാഷകള്‍ പള്ളിക്കൂടങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും വ്യാപക അധുനിക ശൈലീ പ്രചാരത്തിലൂടെ അന്യം നിന്നു പോകാനിടയുണ്ട്. കാലപ്രവാഹത്തിനിടയില്‍ മറവിയുടെ ഏടുകളിലേക്ക് മുങ്ങിത്താണുപോകുന്നതിനു മുമ്പ് ഉത്തര മലബാറിന്റെ, പ്രത്യേകിച്ച് കാസര്‍കോടിന്റെ തനത് സംസാര ഭാഷയെ ഓര്‍മ്മകളുടെ ഏടുകളിലേക്കു പ്രതിഷ്ടിക്കാന്‍ ശ്രമിക്കുകയാണു ഈ ലേനത്തിലൂടെ. അലിഖിത രൂപമുള്ളതും വാമൊഴിയായതുമായ ഈ സംസാര ഭാഷകളിലൂടെ കടന്നു പോകുമ്പോള്‍ ഹരം കൊള്ളുന്നതിനൊപ്പം തനി മലയാള ഗ്രാമത്തനിമകള്‍ അടുത്തറിയാനും വായനക്കാരന്‍ കഴിയും എന്നതില്‍ സംശയമില്ല. അലകടല്‍ പോലെ വിശാലമായ സംസാര ലോകത്ത് നിന്ന് തപ്പിപ്പെറുക്കിയെടുത്ത ചില്ലറ വാക്കുകല്‍ മാത്രമാണ് നിങ്ങള്‍ക്കിതില്‍ കാണാനാവുക.

സംസാര വാക്കുകള്‍ അര്‍ത്ഥം

ബണ്ണെ വെറുതെ
ബേം വേഗം
ജാസ്തി അധികം
ഓര്‍ക്ക് അവര്‍ക്ക്
ഓര്‍ ഭര്‍ത്താവ്
ഓള്‍ അവള്‍
ഓള് ഭാര്യ
ജോര്‍ ഉശാര്‍
പൊരെ വീട്
അവുത്തു അകത്തു
അവുത്ത് പുരയില്‍
ബെരുത്തം അസും
ബയി വഴി
തണ്ണി വെള്ളം
പൊണ്ടം കരിക്ക്
പൊണ്ടത്തിന്റെ തണ്ണി ഇളനീര്‍
ലാക്കിട്ടര്‍ ഡോക്റ്റര്‍
ബെയ്ച്ചാ കഴിച്ചോ
കത്തല്‍ വിശപ്പ്
തീ കത്തി തീ പിടിച്ച്
പാങ്ങ് ഭംഗി
ബീത്തീനാ ഒഴിച്ചോ
ബീത്തിയാ മൂത്രമൊഴിച്ചോ
മീത്തെ മേലെ, മുകളില്‍
പെരപ്പ് അമ്പരപ്പ്
പരത്ന്നേ തപ്പുന്നേ
ജാകെ സ്ഥലം
ബള്‍പ്പ് പറമ്പ്
അതിസ്യം അതിശയം
ബര്‍ത്താനം വര്‍ത്തമാനം
പയക്കം വര്‍ത്തമാനം
ഒക്കും അതേ
ഒക്കുവോലും അതേ പോലും
ബേണ്ടാന്ന് വേണ്ടാ എന്ന്
ന്താ ബേണ്ട്യ എന്താണു വേണ്ടത്
ബെയî വല്ല്യുമ്മ, മാമ
കയ്ന്നില്ല വയî , കഴിയുന്നില്ല
കയîാലെ വരമ്പ് , വേലി
കുച്ചില്‍പൊറം അടുക്കള പുറത്ത്
കുച്ചില്ല് അടുക്കള
മാച്ചി ചൂല്‍
നാസ്ത പ്രഭാത ഭക്ഷണം
മോന്തി സന്ധ്യ
ബെളി ബരുമ്പം വെളിച്ചം വരുമ്പോള്‍, നേരം പുലരുമ്പോള്‍
ബെടക്ക് ചീത്ത
കച്ചറ മാലിന്യം
നായി നായ
കോയി കോഴി
കാലി എരുത് മൂരി , കാള
കാലിയായി തീര്‍ന്നു
ബെര്സം മഴക്കാലം
പിര്സം ഇഷ്ടം
അങ്ങന്നെ അങ്ങിനെ തന്നെ
കായി പണം
കാശി സ്ത്രീധനം
പൌത്ത കായി പഴുത്ത പഴം
പൂങ്ങിയത് പുഴുങ്ങിയത്
മയെ ബെള്ളം മഴ വെള്ളം
പൊയെ പുഴ
പൊയ്യെ പൂഴി, മണല്‍
മേല്‍ ശരീരം
കയ്യീനാ കഴുകിയോ
കൂട്ടീനാ കൂട്ടിയിരുന്നോ
പോയീനാ പോയിരുന്നോ
ബന്നീനാ വന്നിരുന്നോ
കേട്ടീനാ കേട്ടിരുന്നോ
ആടെ ഈടെ അവിടെ ഇവിടെ
അപ്രം ഇപ്രം അപ്പുറത്തും ഇപ്പുറത്തും
ആട്ക്ക് അവിടെക്ക്
ഈട്ക്ക് ഇവിടെക്ക്
ബായിച്ചാ വായിച്ചുവോ
ന്റെ മോളെ ബായിച്ചാ നിന്റെ മകളെ കല്ല്യാണം കഴിപ്പിച്ചോ
ബല്ല്യെ വലിയ
പൈസക്കാര്‍ പണക്കാര്‍
അലമ്പ് പശ്നം
കൊട്ടെ സഞ്ചി വട്ടി
കൊട്ടെ കശുവണ്ടി
മാങ്ങാന്റെ കൊട്ടെ മാങ്ങയുടെ അണ്ടി
ചാട് കളയുക
പര്‍ക്കുക പെറുക്കുക
മേങ്ങീറ്റ് ബാ വാങ്ങിയിട്ട് വരൂ
ചെല്ലണം പറയണം
പ്രാഅ്ന്ന് പിരാകുന്നു പിറുപിറുക്കുന്നു
പൊരേന്റെ ബാല് വീടിന്റെ വാതില്‍
കാട്ടം അവശിഷ്ടം
ബാരി വാരുക
പയി പശു
കര്‍ത്ത പയിന്റെ ബെള്‍ത്ത പാല്‍ കറുത്ത പശുവിന്റെ വെളുത്ത പാല്‍
പയ്ക്ക്ന്ന് വിശക്കുന്നു
നട്ക്ക് നടൂല്‍ നടുവില്‍
ലാറ്റ്നി ലാമ്പ്
ലാഅ് രാത്രി
പോല്‍ പകല്‍
പോമ്പം പോകുമ്പോള്‍
പുള്ളമ്മാര്‍ കുട്ടികള്‍
ബാല്ല്യക്കാര്‍ യുവാക്കള്‍
തൊണ്ടന്മാര്‍ വയസ്സന്മാര്‍
തൊണ്ടി വൃദ്ധ
കെനം കിണര്‍
ബീണു വീണു
ബായക്ക കാച്ചീത് പഴം പൊരിച്ചത്
ബായന്റെ ബള്ളി വാഴയുടെ വള്ളി
ബിസ്സ്യം വിഷയം
സമ്മന്തക്കാര്‍ ബന്ധുക്കള്‍
ഞങ്ങൊ ഞങ്ങള്‍
നിങ്ങൊ നിങ്ങള്‍
ബയര്‍ പള്ള വയര്‍
മൊയ്ല്യാര്‍ മുസല്യാര്‍
തങ്ങൊ തങ്ങള്‍
ആങ്കാരം അഹങ്കാരം
ഏസികെ നാണക്കേട്
ബജാര്‍ അങ്ങാടി
ബെനെ ക്ഷീണം, മടി , അലസത
(എനക്ക് ബെനെ ആന്ന് ഓന്‍ എന്തൊര ് ബെനേന്നു നോക്കറൊ)
കണ്ടം വയല്‍
ഒരു കണ്ടം ഒരു കഷണം
പൊയ്യക്കണ്ടം മണല്‍ വയല്‍
പറങ്കിയാങ്ങ കശുമാങ്ങ
ബട്ടം ഭക്ഷണം കഴിക്കുന്ന വട്ടത്തിലുള്ള സ്റ്റീല്‍ അലൂമിനിയം പാത്രം
ചക്കന്റെ മരം പ്ളാവ്
കാക്ക അമ്മാവന്‍
കാക്കെ കാക്ക
പൊരെക്കാര്‍ വീട്ടുകാര്‍
ബൌസ് ചൊങ്ക് അലങ്കാരം
കര്‍ച്ചപ്പ്ല കറിവേപ്പില
പുയ്നാട്ടി പുതു നാരി
പുയ്യാപ്ളെ പുതുമാരന്‍
എന്‍ക്കെന്തും കയ്ന്നില്ല എനിക്ക് ഒന്നും തന്നെ സുമില്ല
അഡ്ഡം കുറുകെ
കേക്ക് കിഴക്ക്
കേക്ക് ശ്രദ്ധിക്ക്
ബായി പറയ്ന്ന് വഴക്ക് പറയുന്നു
ബായി വായ
നാഅ് നാവ്
നൊര്‍ച്ചും നിറച്ചും
മയന്റെ മൂടം കാര്‍ മേഘം
ആസ ആശ
ലക്കൊട്ട് കവര്‍
പഞ്ചാരത്തണ്ണി പഞ്ചസാര വെള്ളം
ബറ്റ് കഞ്ഞിയിലെ വറ്റ്
പച്ചോള്‍ പച്ച മുളക്
മൊള് മുളക്
കൊത്തമ്പാരി മല്ലി
ബല്ലാണ്ട് വല്ലാതെ
എടങ്ങേര്‍ ബുദ്ധിമുട്ട്
ചെള്ളം അരി ദോശ
അസറാങ്ക് അസര്‍ ബാങ്ക്
മന്തട്ടെ വീട്ടിന്റെ ഉള്ളില്‍ ഉയര്‍ത്തിക്കെട്ടിയുണ്ടാക്കിയ തിട്ട
പുള്ളി മകന്റെ മകന്‍
പഞ്ചാത്യെ പഞ്ചായത്ത്, മീറ്റിങ്ങ്
തലങ്ങാണി തലയിണ
ബെത്തലെ വെറ്റില
ബണ്ടി വണ്ടി
വണ്ടീന്റെ ഉരുള്‍ വണ്ടിയുടെ ടയര്‍
കെളെ തോട് ഇടവഴി
തിരീന്ന്ല്ല മനസ്സിലാവുന്നില്ല
ഒട്ടെ ദ്വാരം, വൃത്തം
ബട്ടത്തില്‍ വൃത്തത്തില്‍
മാര്‍ക്കം സുന്നത്ത്
കാഅ് ചെവി
കാഊത്ത് മങ്ങലം കാത് കുത്ത് കല്യാണം
കൊങ്കാട്ടം അഹങ്കാരം
നല്ല ചേലായിനു നല്ല ഭംഗിയുണ്ട്
പൊന്തീനാ ഉയര്‍ന്നുവോ
ഓളെ ബയര്‍ പൊന്തീനോലു അവള്‍ ഗര്‍ഭിണിയായി പോലും
കീഞ്ഞിറ്റ് പാഞ്ഞി ഇറങ്ങി ഓടി
പ്ളാഅ്ന്റെ ചപ്പ്ലെ പ്ളാവിന്റെ ഇല
തോല്‍ പച്ചില വളം
തെന്ത് ജാതീപ്പാ ഇതേത് ഇനത്തില്‍ പെട്ടെതാ
തത്തറം തിരക്ക്
തത്തറപ്പാട് പെടാപ്പാട്
കൊര്‍ച്ച് കാക്ക്പ്പാ കുറച്ച് കൂടി കാത്തിരിക്കൂ
കാക്കണെ റബ്ബെ ദൈവമേ രക്ഷിക്കണെ
ചുട്ടണ്ണി ചൂട് വെള്ളം
എന്തിന്റ്രാ എന്താണെടാ
റജെ അവധി
പായി ഒലത്തീനാ പായ വിടര്‍ത്തിയോ
ങട്ട് ബര്‍ലോ ഇങ്ങോട്ട് വരൂ
സുയിപ്പാക്കന്റ്രാ ഇന്‍സള്‍ട്ട് ചെയ്യരുതെ
നോക്കെറൊപ്പാ ഇതൊന്ന് നോക്കിയെ
ഒണ്‍ക്കിന്റെ കറി ഉണക്ക മത്സ്യം കറി
കടയങ്കല്ല് അര കല്ല്
ബന്ന്ര്‍ന്ന് വരൂ എന്ന്
ബന്നേ വരൂ
ചോയിക്കറൊ ചോദിക്കരുതോ
മുണ്ടാണ്ടിരിക്കറൊ മിണ്ടാതെ ഇരിക്കരുതോ
ചൊറെ ആക്കല്ലാപ്പാ ബുദ്ധിമുട്ടിക്കരുതെ
കരക്കെ കാലിത്തൊഴുത്ത്
കരക്കരെ ആന്ന് സങ്കടം വരുന്നു
തുണി ഒണ്‍ങ്ങീനാ തുണി ഉണങ്ങിയോ
കുഞ്ഞൊര്‍ങ്ങിയ കുഞ്ഞുറങ്ങീയോ
അപ്പ്യ ഇപ്പ്യ അവര്‍ , ഇവര്‍
അരക്കര്‍ അരയില്‍ കെട്ടുന്ന കയര്‍
കട്ട്ല്‍ കട്ടില്‍
ഇട്ടി ചെമ്മീന്‍
ചുമ്മ്ണിയെണ്ണ മണ്ണെണ്ണ
നട്ടിക്കായി നട്ടു വളര്‍ത്തിയ പച്ചക്കറികള്‍
കടയം കുടം
ബലത്തെ ബാഗം വലതു ഭാഗം
കുണ്ട് കുഴി
പോണ്‍ ഫോണ്‍
പൊരെക്കാറും നെരെക്കാറും ബന്ധുക്കളും സ്വന്തക്കാരും
ബട്ടി വട്ടി, കുട്ട
ഒര്‍ സാത്ത് കയ്ഞ്ഞിറ്റ് അല്‍പ്പ സമയം കൂടി കഴിഞ്ഞ്
ബാര്‍ന്ന് വാര്‍ന്ന്
മാട് പുഴക്കരയില്‍ തെങ്ങിന്തോപ്പുകള്‍ക്കിടയിലെ സ്ഥലം
ചര്‍ട്ടി തേങ്ങാ ചിരട്ട
തക്കാരം സല്‍ക്കാരം
ബെണ്ണൂര്‍ വെണ്ണീര്‍
അല്‍മ്പാക്കി അലങ്കോലമാക്കി
ചറ്റെ മെടെഞ്ഞ ഓലകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്
മാദികന്മാര്‍ ചെരുപ്പ് കുത്തികള്‍
ആട്ട് പുട്ടെ ആട്ടിന്‍ കാഷ്ടം
നിരിയനെ ചിന്ത
നിരീച്ചത് മനസ്സിലായോ
ബേജാര്‍ സങ്കടം
ആബെ ആവുമോ
ആബ ആബ അരുതെ ചെയ്യരുതെ
മുപ്പട്ടെ , നുപ്പട്ടെ മുമ്പെ, നേരത്തെ തന്നെ
തന്താര്‍ ബന്ധുക്കള്‍
ഒര്‍പ്പിടി കയ്ഞ്ഞ് കുറച്ച് സമയം കൂടി കഴിഞ്ഞ്
എപ്പോങ്കും എപ്പോഴെങ്കിലും
ബയ്യെ വഴിയെ , പിന്നെ
ബയ്യെപര്‍യാം പിന്നീട് പറയാം
മൂട് മും
കുപ്പീന്റെ മൂട് കുപ്പിയുടെ അടപ്പ്
ജാഹുക്ക് ജാഹ് രാത്രിക്ക് രാത്രി
അട്ടം വീടിന്റെ മച്ച്
പോരം പകരം
കുത്തനേ , കുത്തെ കൂടുതല്‍ ഉയരത്തില്‍
ചെണ്ട് പന്ത്

ഇങ്ങനെ നിരവധി നിരവധി വാക്കുകളാല്‍ സമ്പന്നമായ ഈ അത്യുത്തര ദേശത്ത്നിന്ന് തന്നെയാണു മലയാളത്തിലെ പ്രഗല്‍ഭരായ സാഹിത്യകാരന്മാര്‍ പിറവിയെടുത്തതും പ്രശസ്ത സാഹിത്യ കൃതികള്‍ ഉണ്ടായതും. നിഷ്കളങ്കമായ ഗ്രാമത്തനിമ വിളിച്ചോതുന്ന ഈ തനതു ഭാഷാ ശൈലി അന്ന്യം നിന്നുപോവാതിരിക്കാന്‍ ഈ രചന ഒരു പ്രചോദനമാകട്ടെ
A BEAUTIFUL STORY ABOUT QURAN....



Why do we read Quran, even if we can't understand a single Arabic
word???? This is a beautiful story.


An old American Muslim lived on a farm in the mountains of eastern
Kentucky with his young grandson. Each morning Grandpa was up early
sitting at the kitchen table reading his Quran. His grandson wanted to
be just like him and tried to imitate him in every way he could.

One day the grandson asked, 'Grandpa! I try to read the Quran just like
you but I don't understand it, and what I do understand I forget as soon
as I close the book. What good does reading the Qur'an do?'

The Grandfather quietly turned from putting coal in the stove and
replied, 'Take this coal basket down to the river and bring me back a
basket of water.'

The boy did as he was told, but all the water leaked out before he got
back to the house. The grandfather laughed and said, 'You'll have to
move a little faster next time,' and sent him back to the river with the
basket to try again. This time the boy ran faster, but again the basket
was empty before he returned home. Out of breath, he told his
grandfather that it was impossible to carry water in a basket, and he
went to get a bucket instead.

The old man said, 'I don't want a bucket of water; I want a basket of
water. You're just not trying hard enough,' and he went out the door to
watch the boy try again.

At this point, the boy knew it was impossible, but he wanted to show his
grandfather that even if he ran as fast as he could, the water would
leak out before he got back to the house. The boy again dipped the
basket into river and ran hard, but when he reached his grandfather the
basket was again empty. Out of breath, he said, 'See Grandpa, it's
useless!'

'So you think it is useless?' The old man said, 'Look at the basket.'
The boy looked at the basket and for the first time realized that the
basket was different. It had been transformed from a dirty old coal
basket and was now clean, inside and out.

'Son, that's what happens when you read the Qur'an. You might not
understand or remember everything, but when you read it, you will be
changed, inside and out. That is the work of Allah in our lives.'

WHO WAS KALAM?

Don't miss even a single word... Too good

An atheist professor of philosophy speaks to his class on the problem science has with God, The Almighty.
He asks one of his new students to stand and.....

Prof: So you believe in God?
Student: Absolutely, sir.
Prof: Is God good?
Student: Sure..
Prof: Is God all-powerful?
Student: Yes.
Prof: My brother died of cancer even though he prayed to God to heal him.
Most of us would attempt to help others who are ill. But God didn't. How is this God good then? Hmm?
(Student is silent.)
Prof: You can't answer, can you? Let's start again, young fella. Is God good?
Student: Yes.
Prof: Is Satan good?
Student: No.
Prof: Where does Satan come from?
Student: From...God.....
Prof: That's right. Tell me son, is there evil in this world?
Student: Yes.
Prof: Evil is everywhere, isn't it? And God did make everything. Correct?
Student: Yes.
Prof: So who created evil?
(Student does not answer.)
Prof: Is there sickness? Immorality? Hatred? Ugliness? All these terrible things exist in the world, don't they?
Student: Yes, sir.
Prof: So, who created them?
(Student has no answer.)
Prof: Science says you have 5 senses you use to identify and observe the world around you.
Tell me, son...Have you ever
seen God?
Student: No, sir.
Prof:
Tell us if you have ever heard your God?
Student: No, sir.
Prof:
Have you ever felt your God, tasted your God, smelt your God? Have you ever had any sensory perception of God for that matter?
Student: No, sir. I'm afraid I haven't.
Prof: Yet you still believe in Him?
Student: Yes.
Prof:
According to empirical, testable, demonstrable protocol, science says your GOD doesn't exist.
What do you say to that, son?
Student: Nothing. I only have my faith.
Prof: Yes. Faith. And that is the problem science has.
Student:
Professor, is there such a thing as heat?
Prof: Yes.
Student:
And is there such a thing as cold?
Prof: Yes.
Student: No sir. There isn't.
(The lecture theatre becomes very quiet with this turn of events.)
Student: Sir, you can have lots of heat, even more heat, superheat, mega heat, white heat, a little heat or no heat.
But we don't have anything called cold. We can hit 458 degrees below zero which is no heat, but we can't go any further after that.
There is no such thing as cold . Cold is only a word we use to describe the absence of heat . We cannot measure cold. Heat is energy . Cold is not the opposite of heat, sir, just the absence of it .(There is pin-drop silence in the lecture theatre.)
Student: What about darkness, Professor? Is there such a thing as darkness?
Prof: Yes. What is night if there isn't darkness?
Student : You're wrong again, sir. Darkness is the absence of something. You can have low light, normal light, bright
light, flashing light....But if
you have no light constantly, you have nothing and it's called darkness, isn't it? In
reality, darkness isn't. If it were you would be able to make
darkness darker, wouldn't you?
Prof: So what is the point you are making, young man?
Student: Sir, my point is your philosophical premise is flawed.
Prof: Flawed? Can you explain how?
Student: Sir, you are working on the premise of duality. You argue there is life and then there is death, a good God and a bad God. You are viewing the concept of God as something finite, something we can measure. Sir, science can't even explain a thought. It uses electricity and magnetism, but has never seen, much less fully understood either one.To view death as the opposite of life is to be ignorant of the fact that death cannot exist as a substantive thing. Death is not the opposite of life: just the absence of it.
Now tell me, Professor.Do you teach your students that they evolved from a monkey?
Prof: If you are referring to the natural evolutionary process, yes, of course, I do.
Student:
Have you ever observed evolution with your own eyes, sir?
(The Professor shakes his head with a smile, beginning to realize where the argument is going.)
Student: Since no one has ever observed the process of evolution at work and cannot even prove that this process is an on-going endeavor, are you not teaching your opinion, sir? Are you not a scientist but a preacher? (The class is in uproar.)
Student: Is there anyone in the class who has ever seen the Professor's brain?
(The class breaks out into laughter.)
Student: Is there anyone here who has ever heard the Professor's brain, felt it, touched or smelt it? No one appears to have done so. So, according to the established rules of empirical, stable, demonstrable protocol, science says that you have no brain,sir.
With all due respect, sir, how do we then trust your lectures, sir?
(The room is silent. The professor stares at the student, his face unfathomable.)
Prof: I guess you'll have to take them on faith, son.
Student: That is it sir.... The link between man & god is FAITH . That is all that keeps things moving & alive.

NB: I believe you have enjoyed the conversation...and if so...you'll probably want your friends/colleagues to enjoy the same...won't you?....
this is a true story, and the

student was none other than.........
..
.
.
..
.
.
..
.
..
. cid:image001.jpg@01C9A90B.F84BC760
APJ Abdul Kalam, the former president of India .

Saturday, November 14, 2009

chidrens day

CHILDRENS DAY

what is means by childrens day? what is the relationship between Jawaharlal Nehru and this day? Is it internationally recognized or Is it celcbrated in other countries in other times? What is the real history behind it?

HISTORY

The International Children's Day had its origin in Turkey in 1920 (April 23, 1920) and later in the World Conference for the Well-being of Children in Geneva, Switzerland in 1925. It is not clear as to why June 1 was chosen as the International Children's Day: one theory has it that the Chinese consul-general in San Francisco (USA) gathered a number of Chinese orphans to celebrate the Dragon Boat Festival in 1925, which happened to be on June 1 that year, and also coincided with the conference in Geneva.

Children's Day is celebrated on 1 June each year. It is usually marked with speeches on children's rights and wellbeing, children TV programs, parties, various actions involving or dedicated to children, families going out etc

India

Children's day is celebrated in India on the 14th of November